ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
റിയാസ് ബാബു
റഹ്‌ന അലി (ശിശിരം)
സാല്‍‌ജോ ജോസഫ് (വര)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
 
Daffodils in desert

മറ്റു വായനകള്‍



തുഷാരത്തിലേക്ക്‌ സ്വാഗതം

thusharam
തുലാം 1184 - ( പുസ്‌തകം 04 ലക്കം 01 )
പുസ്‌തകപരിചയം - ആന്‍‍ ‍
"ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം"

മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകനായ ശ്രീ. എന്‍ പി രാജേന്ദ്രന്റെ മാധ്യമ നിരീക്ഷണ ലേഖനങ്ങളുടെ സമാഹാരമാണ്  "ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം". സാമൂഹിക മാറ്റങ്ങളില്‍ വര്‍ത്തമാനപത്രങ്ങളുടെ പങ്കെന്തെന്നത് ചരിത്ര താളുകളില്‍ ഒരിക്കലും മായ്ക്കപ്പെടാതെ എഴുതപ്പെട്ടതാണ്. അധികാരകേന്ദ്രങ്ങളുടെ തെറ്റുകളെയും കുറ്റങ്ങളെയും തുറന്നുകാണിക്കുന്നവരുടെ നേരെയുയരുന്ന വെല്ലുവിളികളെയും മറക്കാവുന്നതല്ല..



തുടര്‍ന്ന് വായിക്കുക>>
ലേഖനം - സാല്‍‌ജോ ജോസഫ് ‍
ഇരയെപിടിയ്ക്കും ടിപ് അഥവാ ഇരട്ടിപ്പ്!
കോളിംഗ് ബെൽ കേട്ട് രാവിലെ ഓടിചെന്നു തുറക്കുമ്പോൾ, സോറി റ്റു ഡിസ്റ്റർബ് യു സർ എന്ന മുൻ‌കൂർ ജാമ്യവുമായി ചിരിമായാതെ ഒരാൾ. മറുപടിയ്ക്കോ ക്ഷണത്തിനോ കാത്തുനിൽക്കാതെ അകത്തു കടന്നിരുന്ന് അയാൾ ബാഗിൽ നിന്നും ക്യാറ്റലോഗുകൾ പുറത്തിടും. സാർ തിരക്കുണ്ടെന്നറിയാം, എങ്കിലും ഒരു രണ്ടുമിനിറ്റ്. സർ ഞങ്ങളുടെ കമ്പനി........

തുടര്‍ന്ന് വായിക്കുക>>
ലേഖനം - സപ്‌ന അനു ബി. ജോര്‍ജ്ജ്, ഒമാന്‍ ‍
നവരാത്രിയും/ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റിലും

ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗപൂജയും, നവരാത്രിയും. അവസാനത്തെയാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍ 'പൂജ' എന്നറിയപ്പെടുന്ന ഈ ദുര്‍ഗ്ഗപൂജയുടെ ദിവസം ആണ് എഴുത്തിനിരുത്തും മറ്റും നടക്കുന്നത് .



തുടര്‍ന്ന് വായിക്കുക>>
കുറിപ്പുകള്‍ - വാളൂരാന്‍ ‍
മായക്കാഴ്ചകള്‍ക്കപ്പുറം
ഹരിതഭംഗികളുടെ സമൃദ്ധിയില്‍ നിന്ന് വന്യമായ മണല്‍ക്കാഴ്ചകളിലേക്ക്‌ ചേക്കേറിയവര്‍ - ക്യാമറച്ചില്ലുകള്‍ നെഞ്ചോട്‌ ചേര്‍ത്തുവക്കുന്ന ദോഹയിലെ ഒരുപറ്റം മലയാളി ഫോട്ടോഗ്രാഫര്‍മാര്‍........

തുടര്‍ന്ന് വായിക്കുക>>
നുറുങ്ങുകള്‍ - റശീദ് ചാലില്‍ ‍‍ ‍

നുറുങ്ങുകള്‍

ചില ബോധ്യങ്ങള്‍

പ്രവാസം വായനയെ കൊന്നു എന്ന് പറയുന്നതാവും ശരി. വായനയുടെ നല്ല കാലം വിദ്യാര്‍ത്ഥി ജീവിതമായിരുന്നു.  ഇന്ന് നുറുങ്ങുകള്‍ എഴുതാനിരുന്നപ്പോള്‍ എന്തോ മലയാളത്തിന്റെ പ്രിയ കഥാകാ‍രന്‍ സി. രാധാകൃഷ്ണനെ ഓര്‍ത്തു പോയി.



തുടര്‍ന്ന് വായിക്കുക>>
നൂറാമിന്ദ്രിയം - സജീവ്‌ വി. കിഴക്കേപ്പറമ്പില്‍‍ ‍

നൂറാമിന്ദ്രിയം

കലൈഞ്ജര്‍ കരുണാനിധി മുതല്‍ കവയത്രി കനിമൊഴി വരെയും ശെല്‍വി ജയലളിത മുതല്‍ സക്ഷാല്‍ വീരപ്പന്റെ വിധവ മുത്തു ലക്ഷ്മി വരെയുള്ള സകലമാന തമിഴ്‌ രാഷ്ട്രീയക്കാര്‍ക്കും ശ്രീലങ്കയിലെ തമിഴ്‌ മക്കളെ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല.



തുടര്‍ന്ന് വായിക്കുക>>
കഥ - റിയാസ് ബാബു‍‍ ‍
വീണ്ടുമൊരു മടക്കം
ഈ കോര്‍ണീഷിനൊരു വല്ലാത്ത വശ്യതയാണ്... ജലനിരപ്പിലൂടെ ഒഴുകുന്ന നൌകകള്‍... ഒരു മൂലയിലായി കുറെ പത്തേ മാരികള്‍.. വശീകരണ മന്ത്രവുമായി കുറെ പാതിനഗ്ന കോലങ്ങള്‍.. അറപ്പും സുഖവും തരുന്ന ഏതോ ഒരു ലോകം.

തുടര്‍ന്ന് വായിക്കുക>>
കഥ - സിമി ഫ്രാന്‍‌സിസ് ‍
പഴയ കര്‍‌ട്ടനുകള്‍
എന്നും ഉച്ചയ്ക്ക് ഭാര്യയെ വിളിച്ച് സുഖാന്വേഷണങ്ങള്‍ നടത്തുന്ന രഘു അന്ന് മറന്നുപോയതാണ്. പലതും മറക്കാം, ഭാര്യയെ മറക്കരുത്. ഒരു തലകറക്കം പോലെ വന്നപ്പോള്‍ മാനേജരുടെ സെക്രട്ടറിയെ വിളിച്ച് പകുതി ദിവസം ലീവ് പറഞ്ഞു. ഓട്ടോ പിടിച്ച് വീട്ടിലെത്തി. ഗേറ്റ് തുറന്നപ്പോള്‍ റ്റോമി നിര്‍ത്താതെ കുരയ്ക്കുന്നു.

തുടര്‍ന്ന് വായിക്കുക>>
കവിത - വിനുകൃഷ്‌ണന്‍‍ ‍
ദഹനം
പാതിമയക്കത്തിന്‍ ക്ഷീണമില്ല
പോയതെങ്ങോട്ടെന്നുമോര്‍മ്മയില്ല
നിശ്ചലചിത്രങ്ങള്‍ ചുണ്ടോടടുത്തപ്പോള്‍
പറ്റിയ ഛായങ്ങള്‍ മാഞ്ഞതില്ല
അന്നൊരു സന്ധ്യ

തുടര്‍ന്ന് വായിക്കുക>>
കവിത - രാജു ഇരിങ്ങല്‍‍ ‍
നാലു വരയന്‍ കോപ്പി
ഒരു കത്തയച്ചു
ജയിലിലേക്ക്
മറുപടി വന്നത് നിറയെ വരകളുള്ള
നാലുവരയന്‍ കോപ്പിയില്‍.

തുടര്‍ന്ന് വായിക്കുക>>
കവിത - മാധവിക്കുട്ടി ‍
പെരുമ
വഴികളെല്ലാം ഇരുണ്ടിരുന്നു..
നീണ്ട വഴികളില്‍ ഒന്നില്‍ ,
ദിശയറിയാതെ..
അറിവിന്റെ നേട്ടവുമായി

തുടര്‍ന്ന് വായിക്കുക>>
കവിത - കുഴൂര്‍ വിത്സന്‍‍ ‍
സലാം സ്‌ട്രീറ്റ്
ഗാഫ് മരത്തിന്റെ
ചിതറിയ നിഴല്‍ത്തണലില്‍
കൊറോളയുടെ ഇടത്തേ മുന്‍ ചക്രവും
ലാന്‍സറിന്റെ  ഇടത്തേ മുന്‍ചക്രവും..

തുടര്‍ന്ന് വായിക്കുക>>
കവിത - റസീസ് അഹമദ് വി.പി, എടവണ്ണ‍‍ ‍
കഥയെഴുത്ത്‌
കഥയെഴുത്ത്‌
ഒരു കഥയെഴുതാന്‍ 
ഒരുപാട്‌ ശ്രമിച്ചു
നിരാശക്കൊടുവില്‍ 
അതൊരു കഥയാക്കാന്‍ 
തീരുമാനിച്ചു ഞാന്‍


തുടര്‍ന്ന് വായിക്കുക>>
കവിത - ഷാജി.ടി.കെ ‍
എന്റെ വിത....
കാലമാകെക്കുഴഞ്ഞാകുലം ചീര്‍ത്തു
കോലമോ കെട്ടു വെണ്ണീറണിഞ്ഞു, നിന്‍ -
നാലു ചുറ്റും നിഴല്‍ മൂടി നീളവേ
ചൊല്ലു, നീയെന്തു വിത്തെറിഞ്ഞീടുന്നു?

തുടര്‍ന്ന് വായിക്കുക>>
കവിത - ശ്രീകല ചാമപ്പറമ്പില്‍ ‍
പ്രവാസിയുടെ പ്രണയിനി
വെള്ളിയാഴ്ചകളിലെ
പകലുറക്കങ്ങളുടെ
കാവല്‍ക്കാരാ
ഉറങ്ങാത്ത സ്വപ്നങ്ങളില്‍

തുടര്‍ന്ന് വായിക്കുക>>
കവിത - അഹമദ്‌ നിയാസ്‌ ‍ ‍
കാണാക്കയം
തിരികെ വന്ന മകന്റെ കണ്ണില്‍
മന്ദീഭവിച്ച ചെഞ്ചായം

തുടര്‍ന്ന് വായിക്കുക>>
കവിത - ബുനൈസ് വര്‍ക്കല ‍
വാടക ഗര്‍ഭം
ഗര്‍ഭമുറിയുടെ വാടക നിശ്ചയിച്ചു
പ്രസവമുറിക്കാശു മുന്‍‌കൂര്‍ വാങ്ങി
ഭാവശുദ്ധി മറന്ന ഭാരത സ്‌ത്രീകള്‍
ഗര്‍ഭത്തൊഴിലാളികള്‍.

തുടര്‍ന്ന് വായിക്കുക>>
കവിത - മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ‍
മസ്തിഷ്കത്തിന്‍ വില
മര്‍ത്യനു നല്‍കി മരുഭൂമി,
അവനാം മസ്തിഷ്കത്തിന്‍ വില.
 
എന്നിടും അവനേറ്റുവാങ്ങി,
സൂര്യരശ്മികളാം അഗ്നിവര്‍ഷം.


തുടര്‍ന്ന് വായിക്കുക>>
ക്യാമറക്കണ്ണിലൂടെ - അനീസോണ്‍‍‍ ‍ ‍